താന്‍ ഒരുപാട് അധിക്ഷേപങ്ങളെ അതിജീവിച്ചാണ് മുന്നോട്ട് വന്നെതെന്നും കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കുന്ന കാലം തൊട്ട് നിറത്തിന്‍റെയും ജാതിയുടെയും പേരില്‍ അധിക്ഷേപങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ഞാന്‍ നാല് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. മൂന്നെണ്ണത്തില്‍ ജയിച്ചു. നാലാമത്തെ തെരഞ്ഞെടുപ്പില്‍ ഭീകരമായ അന്തരീക്ഷമാണ് നേരിട്ടത്. കൊടും ജാതീയത. ഇയാള്‍ നമ്മുടെ ജാതിയാണോ എന്നാണ് വോട്ടര്‍മാര്‍ തമ്മില്‍ ചോദിക്കുന്നത്. ഈ പറയുന്ന 'നമ്മുടെ ആള്‍' ആരാണെന്ന് അന്വേഷിച്ചപ്പോള്‍ ഞാന്‍ തോല്‍ക്കുമെന്ന് എനിക്ക് മനസിലായി.
12 വര്‍ഷമായി രാജ്ഭവനിലെ ഗാര്‍ഡനില്‍ ജോലി ചെയ്തുവരികയായിരുന്ന വിജേഷ് കാണി കഴിഞ്ഞ മാസമാണ് ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് മരണപ്പെട്ടത്. സൂപ്പര്‍വൈസര്‍ ബൈജുവംു അശോകനും വിജേഷിനുനേരെ നിരന്തരം ജാതി അധിക്ഷേപം നടത്തിയിരുന്നെന്നും അകാരണമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നും മാതാപിതാക്കള്‍ ആരോപിച്ചു.
ഞാന്‍ താഴ്ന്ന ജാതിക്കാരനാണ്. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു. എന്റെ ജാതിയെ ആയുധമാക്കിയാണ് നിങ്ങള്‍ (ഗ്രാമമുഖ്യന്‍) എന്നെ അധിക്ഷേപിക്കുന്നത്. ഒരു ഗ്രാമമുഖ്യനെന്ന നിലയ്ക്ക് നിങ്ങളൊരിക്കലും ചെയ്യാന്‍ പാടില്ലാത്ത പ്രവൃത്തിയാണത്. നിങ്ങള്‍ വഹിക്കുന്ന പദവിക്കുതന്നെ അപമാനം'- അധ്യാപകന്‍ വീഡിയോയില്‍ പറഞ്ഞു.
അടുത്തിടെ ക്ഷേത്രത്തില്‍ നടന്ന പൊങ്കല്‍ മതോത്സവത്തിലും ദളിതര്‍ക്ക് പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ഇതോടെ ക്ഷേത്രപ്രവേശനത്തിന് അനുമതി വേണമെന്ന് കാണിച്ച് ദളിത് സംഘടനകള്‍ എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പിന് നിവേദനം നല്‍കുകയായിരുന്നു.
ഇന്ന് അടൂർ ഗോപാലകൃഷ്ണൻ ഒരു അഡ്മിനിസ്ട്രേറ്റിവ് പദവി വഹിക്കുന്നുണ്ട്. KR നാരായണൻ ഫിലിം ഇന്സ്ടിട്യൂട്ടിന്റെ ചെയർമാൻ. അവിടെ ഡയറക്ടറിൽ നിന്ന് ജാതിവിവേചനം എന്ന വലിയ പരാതി വന്നപ്പോൾ ആരോപണ വിധേയന്റെ ഭാഗം അടൂർ വിശദമായി കേട്ടു
ഓരോ മാധ്യമപ്രവർത്തകർ അദ്ദേഹത്തെ പ്രകോപിക്കാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് തിരിച്ചടിക്കുന്ന ഉത്തരങ്ങളല്ല അടൂർ. അമ്പത് വർഷങ്ങൾ കൊണ്ട് അദ്ദേഹം എടുത്ത സിനിമകളും ഒരിക്കലും കുലുങ്ങാത്ത അദ്ദേഹത്തിന്റെ മതേതര രാഷ്ട്രീയവുമാണ് അടൂർ
ജാതി വിവേചനം, പ്രവേശനത്തിൽ സംവരണ അട്ടിമറി, വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ നിഷേധിക്കൽ തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടർ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ സമരം തുടങ്ങിയത്
കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികളോടും തൊഴിലാളികളോടും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാതിവിവേചനം കാണിച്ചെന്ന് പരാതിയുമായി വിദ്യാര്‍ത്ഥികളും തൊഴിലാളികളും രംഗത്തെത്തിയിരുന്നു.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചും തനിക്ക് സമാനമായ അനുഭവം നേരിട്ടിട്ടുണ്ടെന്നും കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു എന്നും മന്‍സിയ ഫേസ്ബുക്കില്‍ കുറിച്ചു
ഫെബ്രുവരി പതിമൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ലക്ഷ്മി ജയശീല എന്ന യുവതി കനക സഭയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് പൂജാരിമാരോട് അഭ്യര്‍ത്ഥിച്ചെങ്കിലും പുരോഹിതര്‍ അതിന് അനുവദിക്കില്ലെന്ന് അവരോട് പറയുകയായിരുന്നു.
റോഡുകളുള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് സ്റ്റാലിന്‍ ഉറപ്പുനല്‍കി. പ്രദേശത്തെ ജനങ്ങള്‍ക്ക് പട്ടയവും റേഷന്‍കാര്‍ഡും ജാതി സര്‍ട്ടിഫിക്കറ്റുമുള്‍പ്പെടെ വിതരണം ചെയ്തു.
, ഞങ്ങളെ കാണുമ്പോള്‍ കൂവുകയും കാറുകയുമെല്ലാം ചെയ്യും. അടിക്കാന്‍ വരും. പുലയനെയും പറയനെയും ഇവിടെ താമസിപ്പിക്കില്ലെന്ന് പറയും. പുലയനും പറയനും ഞങ്ങളുടെ അടുത്ത് വരാന്‍ പാടില്ല. ഞങ്ങള്‍ പാരമ്പര്യ ക്രിസ്ത്യാനികളാ എന്നെല്ലാമാണ് അവർ പറയുന്നത്.